ഒരു തുരുമ്പിച്ച കമ്പിയെ-
കാൽകൊണ്ടു വെറുതെ ഞാൻ-
തട്ടിയെറിഞ്ഞു
അവിടവിടെയതുതട്ടി-
മുട്ടിയും, വീണും
പരിസരം സംഗീതസാന്ദ്രമാക്കി.
പി.പി.ജാനകിക്കുട്ടി