ആകാശം വെട്ടിക്കിളച്ച് നക്ഷത്രം
നട്ടപ്പോൾ
ഉളളിൽ മിന്നൽപ്പിണരും
ഇടിനാദവും വീണു.
കണ്ണുചിമ്മി തുറക്കുമ്പോൾ
മഴവില്ലു കണ്ടു.
ശശിധരൻ കുണ്ടറ