പംക്തി ഃ പ്രവൃത്തിയും തൃപ്തിയും
ഓരോ അറിവും നീറ്റലായിരുന്നു. ആ നീറ്റൽ ഖനനം ചെയ്തപ്പോൾ ചിലപ്പോഴൊക്കെ നക്ഷത്രങ്ങൾ വീണുകിട്ടി. ആ നക്ഷത്രങ്ങൾ ജിജ്ഞാസയുടെ കണ്ണുകളിലേക്ക് ഇറങ്ങിപ്പോയി. ആ നക്ഷത്ര വെളിച്ചത്തിനു മുന്നിലെത്തുമ്പോൾ ഒരു നിർവൃതി!
ഇലിപ്പക്കുളം രവീന്ദ്രൻ