പുഴ.കോം > ഗ്രാമം > കഥ > കൃതി

ഒറ്റ-ഇരട്ട

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ആർ.എസ്‌.രാധിക

ഓണമായി, ആഘോഷമാണെവിടെയും. നാം മാവേലിയേയും വാമനനെയും ഒന്നിച്ചാരാധിയ്‌ക്കുന്നു. അതുകൊണ്ടാണോ പലതും ഇരട്ടയായവതരിയ്‌ക്കുന്നു. രണ്ടു മനോരമ പത്രം, രണ്ടു മാതൃഭൂമി പത്രം - ഓണമായതിനാൽ വിശേഷാൽ പതിപ്പുകളുളള ആഴ്‌ചപതിപ്പുകളും ഇരട്ട - ടി.വി.യിൽ തന്ത്രിമാത്രം ആയിപ്പോയാലോ മന്ത്രിയും കൂടെ വന്നു. ഞാനൊരു ഒറ്റപ്പെൺകുട്ടി വീട്ടിൽ (ഒറ്റ പെൺകുട്ടിയെ സ്നേഹിക്കുന്ന കേന്ദ്ര സർക്കാർ വക ഫീസിളവ്‌, സ്‌കോളർഷിപ്പും) എനിയ്‌ക്ക്‌ സ്‌നേഹിക്കാനും വീട്ടിൽ രണ്ടുപേർ - അച്ഛനും അമ്മയും - അവർക്ക്‌ പക്ഷേ സ്നേഹിക്കാൻ ഞാൻ മാത്രമല്ലേ ഉളളൂ !

ആർ.എസ്‌.രാധിക




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.