‘കൈനിറയെ കാശുകിട്ടിയിട്ടും നീ വെറുതെ കരയുന്നു. എങ്കിൽ ഈ കണ്ണുനീർത്തുള്ളിയും വെറുതെ കരയുന്നതെന്തിന്. നോട്ടുകെട്ടുകൾ എണ്ണി നീക്കാൻ കൈവിരലിൽ പുരട്ടാനെങ്കിലും ഉപയോഗിക്കാമല്ലോ. പ്രത്യേകിച്ച് വെള്ളംകൂടി കാശുകൊടുത്തു വാങ്ങുന്ന ഈ കാലത്ത്.
രാജേന്ദ്രൻ വയല