വർഷമിത്രയ്‌ക്കിടിഞ്ഞു
ചാടുമ്പൊഴും
കൊണ്ടതില്ലതു
നെഞ്ചിലെക്കാട്ടു തീ
കേൾക്കുവാനതു
വിട്ടില്ലിതേവരെ
തന്റെ മാത്രം
മുഴക്കമല്ലാത്തത്.
രാമകൃഷ്ണൻ കുമരനല്ലൂർ